Monday, November 22, 2021

മായാത്ത നോവല്ലകൾ


ഓരോ ബുക്കുകൾക്കിടയിലും അവൾ ആയാൾക്കുവേണ്ടി തിരയുകയാണ് 

തമ്മിൽ ഒരുമിച്ച് വായിച്ച് തീർത്ത നോവലുകൾ വീണ്ടും വീണ്ടും മറിച്ച്  അവൾ കോഫീബ്രെയിക്കിന്റെ  ഇടവേളകളിൽ മാത്രം ജീവൻ പകർന്ന്   കിട്ടുന്ന  കഥകളേക്കുറച്ച് 'ചിന്തിച്ചു'  ഇൻഫോസിസ്സിലെ ' ലാപ് ടോപ്പിൽ നിന്ന് കമ്പിനി വക  കണ്ണ് പറിച്ച് എടുത്ത് മുറികൂട്ടിയും ഓർത്ത് എടുത്തും വായിക്കുന്ന കഥകളിൽ  ഏറെയും  അവന്റെ മുഖവും,  അവൻ സമ്മാനിച്ച കൗതുകം നിറഞ്ഞ ചിരിയുമെല്ലാമാണ് കടന്നു വരാർ 

ചില കഥാപാത്രങ്ങൾ അങ്ങനാണ് നാം എത്ര മറന്നാലും നമ്മുടേതായ എല്ലാ ചുറ്റുപാടിലും സംഭവങ്ങളിലും ചെറുതായ് എങ്കിലും അവരങ്ങനെ ഇഴകി ചേർന്ന് കിടക്കും    



No comments:

Post a Comment

പുഞ്ചിരികൾ💜

  ഇരുപതാം തിയതി വൈകിട്ട് ലൈബ്രറിയുടെ ജനാലകൾ അടയ്ക്കുമ്പോൾ പ്രതീക്ഷിക്കാതെയാണ്   ഇത്ര ഏറെ സുന്ദരമായ  ചിരികൾ കണ്ണിൽ പെടുന്നത് കാര്യഗൗരവക്കാരായ...